യു എസുമായി പ്രതിരോധ ചർച്ച പൂർത്തിയാക്കി മന്ത്രി നിർമല മടങ്ങി

വാഷിങ്ടൺ: പ്രതിരോധരംഗത്ത് യു.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാ ഗമായി മന്ത്രി നിർമല സീതാരാമൻ നടത്തിയ അഞ്ചുദിവസെത്ത യു.എസ്. സന്ദർശനം പൂർത്തിയായി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിക സേനയുടെ ശേഷി വർധിപ്പിക്കൽ, ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയിൽ അമേരിക്കൻ പദ്ധതികളുടെ പങ്കാളിത്തം, പ്രതിരോധരംഗത്തെ ഉഭയകക്ഷി വ്യാപാരം തുടങ്ങിയവ ചർച്ചാവിഷയമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, എഫ്-16 േപാർവിമാനത്തിെൻറ നിർമാണകേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും സായുധ ഡ്രോണുകളെ കുറിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. പ്രതിരോധരംഗത്ത് അതിവേഗം യോജിച്ചുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പെൻറഗണിൽ വാർത്താലേഖകരോട് പറഞ്ഞു.

Tags:    
News Summary - nirmala seetha raman back to india after completing diffence discussion with US -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.