കൊൽക്കത്ത: അടുത്ത തവണ അണ്ടർ17 ലോകകപ്പിൽ ഗോൾലൈൻ ടെക്നോളജി നടപ്പാക്കണമെന്ന് മാലി കോച്ച് ജോനസ് കോമ്ല ആവശ്യപ്പെട്ടു. സെമിഫൈനലിൽ അർഹിച്ച ഗോൾ നഷ്ടപ്പെട്ടതിലെ പ്രതിഷേധമായാണ് രംഗത്തെത്തിയത്. ‘‘ഗോൾലൈൻ ടെക്നോളജി ഇല്ലാത്തതിെൻറ ദുരന്തം ഞങ്ങൾ അനുഭവിച്ചുകഴിഞ്ഞു. അർഹിച്ച ഗോളുകൾ റഫറിയുടെ കണ്ണിൽപെടാത്തതുകൊണ്ട് നഷ്ടമാവുന്നത് കളിയുടെ ഫലത്തെ ബാധിക്കും’’- മാലി കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.