ബൂട്ടുകെട്ടാൻ സെമന്യയും

ജൊഹാനസ്ബർഗ്: ശരീരത്തിലെ പുരുഷ ഹോർമോൺ അളവ് കൂടുതലാണെന്ന കാരണത്താൽ ട്രാക് കിൽ മത്സരവിലക്കുള്ള ദക്ഷിണാഫ്രിക്കയുടെ ഇരട്ട ഒളിമ്പിക് സ്വർണമെഡൽ ജേതാവ് കാസ്റ്റർ സെമന്യ ഫുട്ബാളിൽ ഒരുകൈ നോക്കാനൊരുങ്ങുന്നു. 800 മീറ്ററിൽ രണ്ടു വട്ടം ഒളിമ്പിക് സ്വർണം സ്വന്തമാക്കിയ സെമന്യ സ്വദേശത്തെ വനിത ക്ലബായ ജെ.വി.ഡബ്ല്യു എഫ്.സിയുമായി കരാറൊപ്പിട്ടു.

ഇൗ സീസണിൽ താരത്തിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ അടുത്തവർഷമായിരിക്കും സെമന്യയുടെ അരങ്ങേറ്റം.

Tags:    
News Summary - Caster Semenya begins 'new journey' at football club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.