കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിെൻറ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലങ്കൻ കായികമന്ത്രി ദയസിരി ജയശേഖര അറിയിച്ചു. ലങ്കൻ ക്രിക്കറ്റിനെ രക്ഷിക്കാൻ മുൻതാരങ്ങളും കായിക വിദഗ്ധരും രംഗത്തുവരണം. ക്രിക്കറ്റ് ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ കഴമ്പില്ല. ക്രിക്കറ്റ് ബോർഡിെൻറ ഭരണത്തിൽ ഇടപെടാൻ താൽപര്യമില്ല. ടീമിനെ തുടർപരാജയങ്ങളിൽനിന്ന് രക്ഷിക്കാൻ ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.