പാകിസ്താനെതിരെ ലങ്കക്ക് 21 റൺസിെൻറ നാടകീയ ജയം

അബൂദബി: ടെസ്റ്റ് ക്രിക്കറ്റിെൻറ ആവേശക്കാഴ്ചകൾ നിറഞ്ഞുനിന്ന ഒന്നാം ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ശ്രീലങ്ക. ഹോം ഗ്രൗണ്ടായ അബൂദബിയിൽ അവസാന ദിനം 136 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മത്സരം അവസാനിക്കാൻ 14 ഒാവർ ബാക്കിനിൽക്കെ 114 റൺസിന് എല്ലാവരും പുറത്തായി.

ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് തികച്ച സ്പിന്നർ രങ്കണ ഹെറാത്തിെൻറ ആറ് വിക്കറ്റ് പ്രകടനമാണ് ലങ്കക്ക് 21 റൺസിെൻറ നാടകീയ ജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയിൽ ശ്രീലങ്ക 1-0ന് മുമ്പിലെത്തി. സ്കോർ: ശ്രീലങ്ക: 419, 138. പാകിസ്താൻ: 422, 114.  

ഹാരിസ് സുഹൈൽ (34), ആസാദ് ഷെഫീഖ് (20), സർഫറാസ് അഹ്മദ് (19) എന്നിവർക്ക് മാത്രമെ പാക് നിരയിൽ രണ്ടക്കം കണ്ടെത്താനായുള്ളു. നേരത്തെ, നാലിന് 69 എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് തുടങ്ങിയ ലങ്ക 69 റൺസ് കൂടി ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി. പാകിസ്താന് വേണ്ടി സ്പിന്നർ യാസിർ ഷാ അഞ്ച് വിക്കറ്റെടുത്തു. 
 
Tags:    
News Summary - Pakistan collapse dramatically -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.