സ്മിത്തിനെ പരിഹസിച്ച് നടത്തിയ മിമിക്രി ഇശാന്തിന് വിനയായി

ക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ  ‘തവളച്ചാട്ടത്തിെൻറ’ 25ാം വാർഷികമായിരുന്നു  ശനിയാഴ്ച. 1992ലോകകപ്പിൽ ഇന്ത്യൻ കീപ്പർ  കിരൺ മോറെയെ അനുകരിച്ച് പാക് ബാറ്റ്സ്മൻ  ജാവേദ് മിയാൻദാദ് നടത്തിയ തവളച്ചാട്ടം. അതിെൻറ മറ്റൊരു പതിപ്പായിരുന്നു ബംഗളൂരു  ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. 27ാം ഒാവറിൽ ആസ്ട്രേലിയൻ ക്യാപ്റ്റൻ  സ്റ്റീവൻ സ്മിത്തിനെ പരിഹസിച്ച് നടത്തിയ മിമിക്രി ഇശാന്തിന് തന്നെ വിനയായി. െഎ.പി.എല്ലിൽ  ആർക്കുംവേണ്ടാതെ പോയതിെൻറ കോ പ്രായമെന്നായിരുന്നു ട്രോളുകളിലൊന്ന്.  ബോളിവുഡ് കൊമേഡിയനും മറ്റുമെല്ലാമായി ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പറന്നു. ഒപ്പം കോഹ്ലിയുടെ ചിരിയും.
 

Tags:    
News Summary - Ishant Sharma Mocks Smith, Renshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.