90,000 കാണികൾ; നിറഞ്ഞുകവിഞ്ഞ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എം.സി.ജി) ഇന്ത്യ-പാക് മത്സരം കാണാൻ തടിച്ചുകൂടിയത് 90,000 കാണികൾ. ഒരു ലക്ഷത്തിലേറെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള എം.സി.ജി ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശേഷിയുള്ള അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവിൽ ഏറ്റവും ശേഷിയുള്ള ക്രിക്കറ്റ് സ്റ്റേഡിയം.

എം.സി.ജിയിൽ നിറഞ്ഞ 90,000 കാണികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരും പാകിസ്താൻകാരുമായിരുന്നു. അതിൽതന്നെ കൂടുതൽ ഇന്ത്യക്കാരും. മത്സരശേഷം കാണികളുടെ പിന്തുണ കോഹ്‍ലി എടുത്തുപറയുകയും ചെയ്തു. 

Tags:    
News Summary - melbourne cricket ground india vs pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.