ഇക്കുറി യു.ഡി.എഫിന് വനിത എം.പിയുണ്ടാവും – കൊടിക്കുന്നിൽ

തൃശൂർ: ഇക്കുറി കേരളത്തിൽനിന്നും യു.ഡി.എഫിന് ഒരു വനിത എം.പിയുണ്ടാവുമെന്ന് കെ.പി.സ ി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ അവകാശപ ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയിട്ടിെല്ലങ്കിലും വിജയ സാധ്യതയാണ് സ്ഥാനാർഥി നിർണയത്തിന് മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായി വിജയിക്കുന്നവർ വീണ്ടും സ്ഥാനാർഥിയാവുമോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. കെ.പി.സി.സി പ്രസിഡൻറിെൻറ ജാഥക്കും ജനുവരി 29ന് രാഹുൽ ഗാന്ധിയുടെ എറണാകുളം പരിപാടിക്കുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

അമൃതാനന്ദമയിയെ അധിക്ഷേപിച്ച കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും കോടിയേരിയോട് വിശദീകരണം ആവശ്യപ്പെടാൻ ദേശീയ വനിത കമീഷൻ ഉൾപ്പെടെ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി മാപ്പ് പറയണമെന്ന ആവശ്യവും കൊടിക്കുന്നിൽ ഉന്നയിച്ചു.

Tags:    
News Summary - UDF Women MP-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.