കോവിഡ്: രണ്ടു മരണം

കോവിഡ്: രണ്ടു മരണം

കക്കട്ടിൽ: അരൂര്‍ പെരുമുണ്ടച്ചേരി തെക്കേകരുവാണ്ടിയില്‍ പരേതനായ ചാത്തുവിെൻറ മകന്‍ നാണു (55) കോവിഡ് ബാധിച്ച് മരിച്ചു. മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് വടകര ഗവ. ജില്ല ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: പൊക്കി. സഹോദരങ്ങള്‍: ബാബു, ശോഭ.

നാദാപുരം: നാദാപുരം ടി.ഐ.എം ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുളിക്കൂൽ നെയിറ്റ്യാറ്റിൽ മൊയ്തു മാസ്റ്റർ (77) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: പരേതയായ വെള്ളാരി ബിയ്യാത്തു. മക്കൾ: മുനീർ (ചെന്നൈ), സിദ്ദീഖ് (ദുബൈ), സൗദ, ആയിഷ. മരുമക്കൾ: സൈനബ, നസീറ, ഹാശിം, ഹമീദ്. സഹോദരങ്ങൾ: എൻ. അബൂബക്കർ, മറിയം, ജമീല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.