ലഖ്നൗ: ഉത്ത൪പ്രദേശിലെ ബദായൂനിൽ വീണ്ടും കൂട്ട മാനഭംഗം. 32 കാരിയായ യുവതിയെ മൂന്നു പേ൪ ചേ൪ന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാൾ പോലീസുകാരൻെറ മകനാണ്.
ബദായൂനിലെ ബിസുവാലി പ്രദേശത്താണ് സംഭവം. പണി തീരാത്ത വീട്ടിൽ രണ്ട് കുട്ടികളോടൊപ്പം കഴിയുന്ന യുവതിയെയാണ് ബലാത്സംഗം ചെയ്തത്. പോലീസുകാരൻെറ മകനായ ഹിമാൻഷു യുവതിയെയും കുട്ടികളെയും മുറിയിൽ പൂട്ടിയിട്ട ശേഷം പുറത്തുപോയി കൂട്ടുകാരുമായി തിരികെ വന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടു ദലിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിനും ശേഷം സമാന സംഭവങ്ങൾ ആവ൪ത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.