വെള്ളമുണ്ട: പതിനാറു വ൪ഷത്തിലധികമായി കുടിലിൽ താമസിക്കുന്ന ആദിവാസി കുടുംബത്തിന് വീട് അനുവദിക്കുന്നില്ലെന്ന് പരാതി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബപ്പനം നരിപ്പാറ കോളനിയിലെ തോലൻ-മാധവി വൃദ്ധ ദമ്പതിമാരാണ് ചോരുന്ന കൂരയിൽ അന്തിയുറങ്ങുന്നത്.
നാലുസെൻറ് കോളനിയിൽ 16 വ൪ഷം മുമ്പാണ് ഓലഷെഡ്ഡിൽ കുടുംബം താമസം തുടങ്ങിയത്. കുട്ടികളും മരുമക്കളും ഒക്കെയായി പത്തിലധികം ആളുകൾ താമസിക്കുന്നത് ഒറ്റമുറി കൂരയിലാണ്. എല്ലാ വ൪ഷവും വീടിനുവേണ്ടി അപേക്ഷ നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.