കൊല്‍കത്ത: ലോട്ടറി ഭീമന്‍ സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ കൊല്‍ക്കത്തിയിലെ ഓഫീസില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 20 കോടി രൂപ പിടിച്ചെടുത്തു. ഇന്‍റലിജന്‍റ്സ് ബ്യൂറോയുടെ നല്‍കിയ രഹസ്യ വിവരത്തത്തെുടര്‍ന്നായിരുന്നു റെയ്ഡ്. കൊല്‍കത്തയിലെ ഓഫീസില്‍ അലമാരയില്‍ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. കൊല്‍കത്തയിലെയും സിലിഗുരിയിലെയും ഒമ്പതിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്തത് ഹവാല ഇടപടിനുള്ള പണമാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.