വമ്പിൻെറ മുഖത്ത് കുത്തുന്ന വീറുണ്ടായിരുന്ന മണിപ്പാട്ട്

പാട്ട് വിതച്ച് കൊടുംപാട്ട് കൊയ്ത് പാട്ടിനു പോയി,

ഇന്നത്തെ സൂര്യന്‍ കെട്ടുപോകുമ്പോഴും നമ്മുടെ കൂടെയുണ്ടായിരുന്ന ഒരുവന്‍.

ലോകം പറയില്‍ അളന്നെടുത്തതിലും കൂടുതലുണ്ടായിരുന്നു മണി.

കണ്ടത്തിലും ചിക്കുപായിലും മുറ്റത്തുമൊക്കെ ചിതറിക്കിടക്കുന്നു അളവുകാരറിയാത്ത മണികള്‍.

സ്വന്തം വര്‍ഗ സ്വത്വത്തില്‍ ഊറ്റം കൊണ്ടിരുന്നു, കാറ്റില്‍ മുഴങ്ങുന്ന ആ തഴമ്പിന്‍റെ താളം.

പാട്ട് കൊണ്ട് ചൂട്ട് കെട്ടി വമ്പിൻെറ മുഖത്ത് കുത്തുന്ന വീറുണ്ടായിരുന്നു മണി പാടിപ്പാറിച്ച അതിജീവനസംഗീതത്തില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.