മോദി ചിത്രത്തി‍െൻറ പ്രദർശനം; ബോംബെ ഹൈകോടതി തെര. കമീഷനോട് വിശദീകരണം തേടി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയായ ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ് ര മോദി’ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത് ചോദ്യംചെയ്തുള്ള ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷനോട് ബോംെബ ഹൈകോടതി വിശദീകരണം തേടി.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയെ വാഴ്ത്തുന്ന സിനിമ പ്രദർശനത്തിെനത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും ആർ.പി.െഎ (െഎ) ദേശീയ പ്രസിഡൻറ് സതീഷ് ഗെയ്ക്വാദാണ് പൊതുതാൽപര്യ ഹരജി നൽകിയത്.

തിങ്കളാഴ്ച കമീഷനോട് വിശദീകരണം നൽകാനാണ് ജസ്റ്റിസുമാരായ നരേഷ് പട്ടേൽ, എൻ.എം. ജംദാർ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്. അടുത്ത അഞ്ചിനാണ് ചിത്രത്തി‍െൻറ പ്രദർശനം തുടങ്ങുന്നത്.

Tags:    
News Summary - pm modi movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.