സചിൻ

മംഗളൂരു: യുവാവ് തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമജെയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഡെശിവളയ നെല്ലിഗുഡ്ഡയിലെ കെ. സചിൻ (24) ആണ് മരിച്ചത്. പ്രണയനൈരാശ്യം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

ബണ്ട് വാളിലെ ഇലക്ട്രിക്കൽ കട കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് യുവാവ്. വ്യാഴാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ലഭിക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. സച്ചിന്റെ സ്കൂട്ടർ ബി മൂഡ ഗ്രാമത്തിലെ മിട്ടകോഡി മൈതാനത്തിനടുത്ത് നിർത്തിയിട്ട നിലയിൽ പുലർച്ച മൂന്നോടെ കണ്ടെത്തി. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ അകലെ റിങ് ടോൺ കേട്ടതോടെയാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - The young man hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.