ബിൽക്കീസ് ബാനുവിന് നീതി: ഇന്ന് ചീഫ് ജസ്റ്റിസിന് കത്തയക്കും

ബംഗളൂരു: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ 11 പ്രതികളെ ജയിലിൽനിന്ന് വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചീഫ് ജസ്റ്റിസിന് കത്തയക്കും.

'കർണാടക വിത് ബിൽക്കീസ്'കൂട്ടായ്മയുടെ നേതൃത്വത്തിലാണിത്. സംസ്ഥാനത്തെ 28 ജില്ലകളിൽ കാമ്പയിൻ നടത്തി ജനകീയ ഒപ്പുശേഖരണം നടത്തിയിരുന്നു. ഒപ്പുകളടക്കമുള്ള കത്താണ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ബംഗളൂരുവിൽനിന്ന് ചീഫ് ജസ്റ്റിസിന് അയക്കുകയെന്ന് ഭാരവാഹികളായ മനോഹർ ഇളവർതി, വിനയ് ശ്രീനിവാസ എന്നിവർ അറിയിച്ചു. ഫോൺ: 9632223460, 9880595032.

Tags:    
News Summary - Justice for Bilquis Banu Will send the letter to Chief Justice today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.