തിരുവനന്തപുരം: സി.എ.ജിയെക്കൊണ്ട് കിഫ്ബി ഓഡിറ്റ് ചെയ്യിക്കാൻ സർക്കാർ അനുവദിക്കാതിരിക്കുന്നത് പ്രത്യാഘാതം ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞവർഷം മാർച്ചിലാണ് ഓഡിറ്റ് ആവശ്യപ്പെട്ടു സർക്കാറിന് കത്ത് നൽകിയത്. എന്നാൽ, വിചിത്രമായ മറുപടിയോടെയാണ് ആവശ്യം നിഷേധിച്ചിരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാനുള്ള തന്ത്രത്തിൻെറ ഭാഗമായിട്ടാണ് ഈ വാദം. കിഫ്‌ബിയിലെ ഇടപാടുകൾ ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.