???????????? ?????? ??????? ?????????? ??????????????????

മേസ്തിരിപ്പണിയിലും തിളങ്ങി വനിതകൾ

പന്തളം: മേസ്തിരിപ്പണിയിൽ പുരുഷന്മാരുടെ കുത്തക തകർക്കുകയാണ് ഒരുകൂട്ടം വനിതക ൾ. വീടുകെട്ടാനും വാർക്കാനും ഭിത്തികൾ തേയ്ക്കാനുമെല്ലാം തങ്ങൾക്കും കഴിയുമെന്ന് തെളിയിക്കുകയാണ് പന്തളത്തെ വനിത മേസ്തിരിപ്പണിക്കാർ. മെയ്ക്കാടുപണിയിൽ മാത്രം ഒതുങ്ങിനിന്ന വനിതകൾ കരണ്ടിയും തേപ്പുപലകയുമെടുത്ത് പണിക്കിറങ്ങുന്നു. പന്തളം നഗരസഭ കുടുംബശ്രീ യൂനിറ്റിനു കീഴിലുള്ള ഒമ്പതു പേരടങ്ങുന്ന നിർമൽ മേസൺ ഗ്രൂപ്പാണ് ആദ്യ വീട് തുമ്പമണ്ണിൽ പണിതത്. കുരമ്പാല ആതിരമലയിൽ ഇവരുടെ രണ്ടാമത്തെ വീട് ഉയർന്നു തുടങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല മിഷനാണ് ഇവർക്ക് പരിശീലനം നൽകിയത്. അമ്പിളി ഗ്രൂപ്പിെൻറ പ്രസിഡൻറായും മിനി രാജു സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.