കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ നേരേത്ത നടപടി വേണമായിരുന്നുവെന്ന് സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ബിഷപ്പിനെതിരായ നിയമ നടപടി വൈകരുതായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യണം. നിയമത്തിന് ആരും അതീതരല്ല. നിയമ നടപടികൾ വൈകിയത് കാര്യങ്ങൾ വഷളാക്കിയെന്നും ബിഷപ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.