കാസർകോട്: മംഗളൂരു-തിരുവനന്തപുരം . വ്യാഴാഴ്ച രാത്രി 7.45നാണ് സംഭവം. ട്രെയിൻ കോട്ടിക്കുളം സ്റ്റേഷൻ വിട്ടശേഷം ബേക്കൽ ഫ്ലൈഒാവറിന് സമീപത്തുവെച്ചാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും എൻജിെൻറയും ജനറൽ കോച്ചിെൻറയും മുകളിലേക്ക് മരക്കൊമ്പ് പതിക്കുകയായിരുന്നു. ഇതിനിടയിൽ വലിയ ശബ്ദംകേട്ട് പേടിച്ച യാത്രക്കാർ അപായച്ചങ്ങല വലിച്ചിരുന്നു. കമ്പാർട്ട്മെൻറിനുള്ളിലേക്കും മരച്ചില്ലകൾ പതിച്ചു. ഡോറിനടുത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പിന്നീട് ലോക്കോപൈലറ്റിെൻറയും ഗാർഡിെൻറയും പരിശോധനകൾക്കുശേഷം 8.15ഒാടെയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.