എറണാകുളം ചാവറ കൾചറൽ സെൻറർ : നെട്ടൂർ സി.പി.ജോണിെൻറ നെട്ടൂരിൻറ 75 കവിതകൾ പുസ്തകപ്രകാശനം. വൈകു.3.00 എറണാകുളം ജനറൽ ആശുപത്രി : ആർട്സ് ആൻഡ് മെഡിസിൻ സംഗീത സാന്ത്വന പരിപാടി. പിന്നണി ഗായകൻ അഫ്സൽ രാവിലെ.10.30. മറൈൻ ൈഡ്രവ് ചേംബർ ഓഫ് കോമേഴ്സ്: ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിലിലെ നാടൻകല പദ്ധതിയുടെ ഡയറക്ടറായ ഡോ. റോബർട്ട് ബാരണുമായി സഹാപീഡിയ സംഘടിപ്പിക്കുന്ന അഭിമുഖം .വൈകീട്ട് 3.30. എറണാകുളം നോർത്ത് പരമാര റോഡ് ഒ.എം.ബുക്സ് സെൻറർ: 'ക്രിസ്മസ് പുസ്തകമേള 2017' . രാവിലെ 9.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അഥീന നിരഞ്ജെൻറ കവിത സമാഹാരം മയിൽച്ചന്തം പ്രകാശനം. പ്രഫ. എം.കെ. സാനു. വൈകു. 6.00. ജില്ല പ്ലാനിങ് ഓഫിസ് കാക്കനാട്: ഇ-വെ ബിൽ സംവിധാനത്തെക്കുറിച്ച് ക്ലാസ്. ഉച്ച. 2.00. സെൻറ് ആൽബർട്സ് കോളജ് : റൈല് മെഗാ ഫണ്ടിങ് സമ്മിറ്റ് -2018. രാവിെല10.00. പരമാര റോഡ് ഒ.എം.ബുക്സ് : ക്രിസ്മസ് പുസ്തകമേള. രാവിലെ 9.30. ഹാൻടെക്സ് ഭവൻ,ഡി.എച്ച് ഗ്രൗണ്ട് : കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും.രാവിലെ 9.30. പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി: പ്രകൃതിജീവന കൺസൾട്ടേഷൻ.വൈകു.4.00. കടവന്ത്ര ദേവീക്ഷേത്രം: മണ്ഡലവിളക്ക് മഹോത്സവം. നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം: ചിന്മയമിഷെൻറ നേതൃത്വത്തിൽ ഉപദേശസാരം ക്ലാസും ഭഗവത്ഗീത ക്ലാസും. വൈകു. 6.00. മട്ടാഞ്ചേരി ടൗൺ ഹാൾ: കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി സൗജന്യ ഉപകരണ നിർണയ ക്യാമ്പ്. രാവിലെ 10.30. േപ്രാവിഡൻസ് റോഡ് വളവി ഹാൾ: സംഗം കലാ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ യുഗ്മ ഗാനമത്സരം. വൈകു. 3.30. തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: മണ്ഡലകാല ആഘോഷം. അന്നദാനം രാവിലെ 8.30 വടുതല പള്ളിക്കാവ് ദേവീക്ഷേത്രം: മണ്ഡല ചിറപ്പ് മഹോത്സവം. ചെണ്ടമേളം. വൈകീട്ട് 6.30 കാക്കനാട് അത്താണി അയ്യപ്പക്ഷേത്രം: മണ്ഡല മകരവിളക്ക് ചിറപ്പ് പൂജ ശ്രീകുമാരേശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മണ്ഡല വിളക്ക് മഹോത്സവം. ദീപക്കാഴ്ച.വൈകീട്ട് 6.00 എറണാകുളം ഗ്രാമജനസമൂഹം: കൃഷ്ണയജുർവേദ സംഹിതവേദ വാരജപം. വൈകീട്ട് 5.30 ഇടപ്പള്ളി ചിറപുറം ശ്രീഭദ്രകാളി ക്ഷേത്രം: മണ്ഡലചിറപ്പ് മഹോത്സവം ഇടപ്പള്ളി എം.എൻ. ഫൗണ്ടേഷൻ: 37 ചിത്രകാരന്മാരുടെ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പ്രദർശനം. രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.