ആലുവ: ലോഡ്ജില്‍ പണംവെച്ച് ശീട്ടുകളിച്ചതിന് ആറുപേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട്ടുകര തണ്ടിക്കല്‍ നാസര്‍ (47), തോട്ടക്കാട്ടുകര കോരമംഗലത്ത് ആന്‍റണി (55), തട്ടാംപടി പുളിക്കല്‍ വീട് വിജയന്‍ (63), തോട്ടക്കാട്ടുകര കൂവക്കാട് അബ്ദുല്‍ അസീസ് (53), മാളികംപീടിക കണ്ടനാട് മധുസൂദനന്‍ (45), വെളിയത്തുനാട് രാജേഷ് വില്ലയില്‍ രാഗേഷ് (30) എന്നിവരെയാണ് എസ്.ഐ പി.എ. ഫൈസല്‍ അറസ്റ്റ് ചെയ്തത്. തോട്ടക്കാട്ടുകര മേനാച്ചേരി ലോഡ്ജിലെ മാനേജറായ രാഗേഷിന്‍െറ സഹായത്തോടെയാണ് ശീട്ടുകളി നടക്കുന്നതെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.