??????? ??.?????.????? ?????? ????? ????????????????????? ???????

രോഗികൾ 700; ഡോക്ടർമാർ മൂന്ന്

ചക്കരക്കല്ല്: വർഷങ്ങൾക്കുമുമ്പ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയും ഒട്ടനേകം വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഇരിവേരി സി.എച്ച്.സിയിൽ ആവശ്യത്തിന്ന് ഡോക്ടർമാരില്ലാത്തത് ചികിത്സ തേടിയെത്തുന്നവർക്ക് ദുരിതമാകുന്നു. നിലവിൽ 10 ഡോക്ടർമാരുടെ സേവനം ലഭ്യമാവേണ്ട ഇവിടെ പലപ്പോഴും മൂന്നു ഡോക്ടർമാർ മാത്രമാണ് സേവനത്തിനെത്തുന്നത്.

ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി, പെരളശ്ശേരി പഞ്ചായത്തുകളിൽനിന്നായി ദിവസവും 700ലേറെ പേർ ചികിത്സ തേടിയെത്തുന്നുണ്ട്. ഒഴിവു ദിവസങ്ങളിൽ, പ്രത്യേകിച്ച് ഞായറാഴ്ച വൻതിരക്കനുഭവപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ വികസന ഫണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒട്ടേറെ സൗകര്യങ്ങളേർപ്പെടുത്തിയെങ്കിലും ഡോക്ടർമാരുടെ കുറവ് ഏറെ ദുഷ്കരമാവുക
യാണ്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.