വാളയാർ: വാളയാർ അതിർത്തിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോട്ടോർ യാത്രികരിൽനിന്ന് 42 ലക്ഷം രൂപ പിടികൂടി. പഴയ സ്വർണം കോയമ്പത്തൂരിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണമാണിതെന്നാണ് പൊലീസിന്റെ നിഗമനം.
കൊപ്പം അക്കരപ്പറമ്പ് രഞ്ജിത്ത്, മലപ്പുറം പുലാമന്തോൾ വിജയകുമാർ എന്നിവരാണ് പിടിയിലായത്.
വാളയാർ ബോർഡർ സീലിങ് ഡ്യൂട്ടിക്കാരും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.