നിലമ്പൂരിന്‍റെ അമരത്ത് ആര്യാടൻ ഷൗക്കത്ത് -LIVE UPDATES

2025-06-23 09:16 IST

വോട്ടെണ്ണൽ ക്രമം ഇങ്ങനെ

റൗണ്ട് 1

1-14 (വഴിക്കടവ്)

റൗണ്ട് 2

15-28 (വഴിക്കടവ്)

റൗണ്ട് 3

29-42 (വഴിക്കടവ്)

റൗണ്ട് 4

43-46 (വഴിക്കടവ്)

47-56 (മൂത്തേടം)

റൗണ്ട് 5

57-70 (മൂത്തേടം)

റൗണ്ട് 6

71-84 (എടക്കര)

റൗണ്ട് 7

85-97 (എടക്കര)

98(പോത്തുകല്‍)

റൗണ്ട് 8

99-112(പോത്തുകല്‍)

റൗണ്ട് 9

113-126(പോത്തുകല്‍)

റൗണ്ട് 10

127-140(ചുങ്കത്തറ)

റൗണ്ട് 11

141-154(ചുങ്കത്തറ)

റൗണ്ട് 12

155-161(ചുങ്കത്തറ)

162-168(നിലമ്പൂർ)

റൗണ്ട് 13

169-182 (നിലമ്പൂർ)

റൗണ്ട് 14

183-196 (നിലമ്പൂർ)

റൗണ്ട് 15

197-204 (നിലമ്പൂർ)

205-210(കരുളായി)

റൗണ്ട് 16

211-224 (കരുളായി)

റൗണ്ട് 17

225-228(കരുളായി)

229-238(അമരമ്പലം)

റൗണ്ട് 18

239-252 (അമരമ്പലം)

റൗണ്ട് 19

253-263 (11 ബൂത്ത്)

2025-06-23 09:03 IST

മൂന്നാം റൗണ്ട് ലീഡ് നില: ആര്യാടൻ ഷൗക്കത്ത് - 11110, എം. സ്വരാജ് - 9657, പി.വി. അൻവർ - 4119, അഡ്വ. മോഹൻ ജോർജ് - 1464

ആര്യാടൻ ഷൗക്കത്ത് - 11110

എം. സ്വരാജ് - 9657

പി.വി. അൻവർ - 4119

അഡ്വ. മോഹൻ ജോർജ് - 1464

ആര്യാടൻ ഷൗക്കത്തിന് 1453 വോട്ട് ലീഡ് 

2025-06-23 08:57 IST

ആദ്യ റൗണ്ടിൽ കരുത്തുകാട്ടി അൻവർ; യു.ഡി.എഫിന്‍റെ ലീഡ് കുറച്ചു

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ റൗണ്ട് ഫലം പുറത്തുവരുമ്പോൾ കരുത്തുകാട്ടി മുൻ എം.എൽ.എയും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. അൻവർ. മൂന്നാംസ്ഥാനത്താണെങ്കിലും നിർണായക വോട്ടുകൾ അൻവർ സ്വന്തമാക്കി.

നിലവിലെ ഫലസൂചനപ്രകാരം ആര്യാടൻ ഷൗക്കത്ത് -7683, എം. സ്വരാജ് -6440, അൻവർ -2866, എൻ.ഡി.എ -117 എന്നിങ്ങനെയാണ് വോട്ട് നില. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ അൻവറിന് ലഭിച്ച വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിയുടെ ലീഡ് കുറച്ചെന്നാണ് വിലയിരുത്തൽ.

യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിട്ടുനിൽക്കുന്നതോടെ പ്രവർത്തകർ ആഹ്ലാദത്തിലാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 

Tags:    
News Summary - Nilambur: Vote counting today; first results expected by 8.15 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.