അശ്വന്ത്

പോക്‌സോ കേസ് പ്രതി പനമരത്ത് പിടിയില്‍

പനമരം: കഴിഞ്ഞ ദീപാവലി ദിവസം തമിഴ്‌നാട് സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധു പനമരത്ത് പിടിയിലായി. കരിമ്പുമ്മല്‍ ചുണ്ടകുന്നിലെ വീട്ടില്‍ വിരുന്നിനെത്തിയ സമയത്താണ് ബന്ധുവായ അശ്വന്ത് (19) കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ ബന്ധുക്കള്‍ പനമരം പൊലീസില്‍ നൽകിയ അടിസ്ഥാനത്തിൽ പനമരം സി.ഐ. സിജിത്ത്, എസ്.ഐ. വിമല്‍, എ.എസ്.ഐ വിനോദ് ജോസഫ്, ഷിഹാബ് എന്നിവരടങ്ങിയ സംഘം അശ്വന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.