വർക്കല: അകത്തുമുറി ക്വാറൻറീൻ സെൻററിൽനിന്ന് വീണ്ടും പ്രതി ചാടിപ്പോയി. തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്ത് കോടതി ഉത്തരവുപ്രകാരം ക്വാറൻറീൻ സെൻററിലയച്ച പ്രതി കാട്ടുമാക്കാൻ എന്ന വിഷ്ണുവാണ് ചാടിപ്പോയത്. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിലെ രണ്ടാംനിലയിലെ ഒരു മുറിയിലായിരുന്നു വിഷ്ണുവിനെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മുറിയിലെ വെൻറിലേറ്ററിൻെറ ഗ്ലാസ് ഇളക്കിമാറ്റി പുറത്തെത്തിയ ഇയാൾ പൈപ്പ് ലൈനിലൂടെ തൂങ്ങിയാണ് താഴെയെത്തി മതിൽചാടി രക്ഷപ്പെട്ടതെന്നാണ് പൊലീസിൻെറ അനുമാനം. ഇക്കഴിഞ്ഞ എട്ടിനാണ് ഇയാളെ സെൻററിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.