തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ശിവശങ്കറിനെ പ്രിന്‍സിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ബലിയാടിനെ സൃഷ്ടിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. അന്വേഷണ പരിധി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും മറ്റു ഉന്നതരിലേക്കും എത്താതിരിക്കാനാണിത്. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഒാഫിസിൻെറ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. തൻെറ വകുപ്പിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസനീയമല്ല. മുഖ്യമന്ത്രിയെയും ഓഫിസിനെയും ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണം നടത്തണം. പിണറായി സര്‍ക്കാറിൻെറ കാലത്തുണ്ടാക്കിയ എല്ലാ വിദേശ കരാറുകൾ സംബന്ധിച്ചും വിശദ അന്വേഷണം വേണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.