പ്രതി സതീഷ്

നിരവധി കേസുകളിലെ പ്രതി പിടിയിൽ

അഗളി: തമിഴ്നാട് തടാകം പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അഗളി സ്വദേശി പിടിയിൽ. മേലെ കോട്ടത്തറ സ്വദേശി മണ്ടയയ്യൻ എന്ന സതീഷിനെയാണ് അഗളി പൊലീസിെൻറ സഹായത്തോടുകൂടി തടാകം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നവംബറിൽ 10 കിലോ കഞ്ചാവ് കടത്തിയതിന് തടാകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അഗളി ഇൻസ്പെക്ടർ ശശികുമാറിെൻറ നിർദേശപ്രകാരം സി.പി.ഒ ശ്രീരാജും തമിഴ്നാട് പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - In many cases, accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.