കൊല്ലങ്കോട്: . 20ന് ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മുതലമട ഇടുക്ക്പാറ ഊർക്കുളംകാട് സ്വദേശി പഴനി സ്വാമി കൗണ്ടർ (72) മരിച്ചിരുന്നു. കോവിഡ് മരണമാണെന്ന് ആരോഗ്യ വകുപ്പ് അന്ന് അറിയിച്ച് കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. ആലപ്പുഴയിലെ ഐ.സി.എം.ആർ വൈറോളജി ലാബിലെ വിശദ സ്രവ പരിശോധനയിൽ പഴനിസ്വാമി കൗണ്ടർക്ക് ഫലം നെഗറ്റീവ് ആണെന്ന ഫലമാണ് ലഭിച്ചതെന്ന് മുതലമട ഹെൽത്ത് ഇൻസ് പെക്ടർ ബിജു പറഞ്ഞു. ആഗസ്റ്റ് 13ന് വണ്ടിത്താവളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പഴനിസ്വാമി കൗണ്ടർക്ക് തമിഴ്നാട്ടിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മരണത്തെ തുടർന്ന് ഭാര്യ അയ്യമ്മാൾ, മകൻ മണികണ്ഠൻ എന്നിവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.