ചാലിശ്ശേരിയിൽ യാക്കോബായ വിഭാഗത്തിൻെറ സമാന്തര കുർബാന പെരുമ്പിലാവ്: കോടതി വിധിയെ തുടർന്ന് ചാലിശ്ശേരിയിൽ പള്ളി നഷ്ടപ്പെട്ട സാഹചര്യത്തിൽ ഞായറാഴ്ച യാക്കോബായ വിഭാഗം സമാന്തരമായി കുർബാന അർപ്പിച്ചു. പള്ളിക്ക് സമീപം കല്ലുപുറം റോഡിൽ യെൽദോ മാർ ബസേലിയോസ് ബാവായുടെ നാമധേയത്തിലുള്ള ചാപ്പലിൽ വികാരി ഫാ. ജയിംസ് ഡേവിഡിൻെറ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു കുർബാന. തുടർന്ന് വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർഥന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ വിഭാഗത്തിന് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടത്. പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.