പോപുലർ ഫിനാൻസിനെതിരെ കൂടുതൽ പരാതിക്കാർ

അഞ്ചാലുംമൂട്: പോപുലർ ഫിനാൻസിനെതിരെ കൂടുതൽ പരാതിക്കാർ രംഗത്ത്. പോപുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവർ മാസങ്ങളായി കമ്പനിയുടെ അഞ്ചാലുംമൂട് ശാഖയിൽ എത്തിയിട്ടും പണം തിരികെ നൽകിയിരുന്നില്ല.

ചിറ്റയം സ്വദേശിയായ ജോയി ലൂക്കോസിെൻറ നേതൃത്വത്തിൽ 84 പേർ ഒപ്പിട്ട പരാതിയും അഞ്ചാലുംമൂട് പൊലീസിൽ നൽകി. അഞ്ചാലുംമൂട് ശാഖ വഴി നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.

നിക്ഷേപകരുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് ശാഖ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.