ആനക്കയത്ത് പാചക വാതക സിലിണ്ടറിന് തീപിടിച്ചപ്പോൾ

ആനക്കയത്ത് പാചക വാതക സിലിണ്ടറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

മഞ്ചേരി: ആനക്കയത്ത് പാചക വാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പുള്ളിയിലങ്ങാടി പുതുവഞ്ചേരി കുഞ്ഞാത്തുവിെൻറ വീട്ടിലെ അടുക്കളയിലെ പാചകവാതക സിലിണ്ടറിനാണ് തീ പിടിച്ചത്. രാവിലെ എട്ടോടെയാണ് സംഭവം. സ്ഥലത്തെത്തിയ മഞ്ചേരി അഗ്നിരക്ഷ സേന കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിംഗ്യുഷർ പ്രവർത്തിപ്പിച്ച് തീ പൂർണമായും അണച്ചു.

പിന്നീട് സിലിണ്ടർ വീടിന് പുറത്തെത്തിച്ച് വെള്ളം കൊണ്ട് തണുപ്പിച്ച് അപകടാവസ്ഥ പൂർണമായും ഒഴിവാക്കി. മഞ്ചേരി ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ (ഗ്രേഡ്) കെ. മുഹമ്മദ് കുട്ടി, ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർമാരായ വി.സി. രഘുരാജ്, പി. സുമേഷ്, ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ (ഡ്രൈവർ) കെ.കെ. നന്ദകുമാർ, ഹോം ഗാർഡുമാരായ കെ. ബിനീഷ്, പി. സുരേഷ്, പി. രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Tags:    
News Summary - the cooking gas cylinder caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.