കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റുംകാട് വെട്ടി തുടങ്ങി. രണ്ടുദിവസം മുമ്പാണ് കാടുവെട്ടുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു.
വിമാനത്താവളത്തിെൻറ ചുറ്റും 250ഒാളം ഏക്കറിലാണ് കാട് വെട്ടാനുള്ളത്. കഴിഞ്ഞദിവസം കുമ്മിണിപറമ്പ് ഭാഗത്തായിരുന്നു വെട്ടി തുടങ്ങിയത്.
ചൊവ്വാഴ്ച വിമാനാപകടമുണ്ടായ കിഴക്ക് ഭാഗത്തും വെട്ടി. പ്രത്യേകസംഘം അന്വേഷണം കൂടി ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇൗഭാഗം വെട്ടുന്നത്.
രണ്ടാഴ്ചക്കകം മുഴുവൻ ഭാഗവും വെട്ടിവൃത്തിയാക്കാനാണ് ശ്രമം. വർഷത്തിൽ മൂന്ന് തവണയാണ് കാട് വെട്ടുക. കുറുക്കൻമാരുടെ ശല്യമുള്ളതിനാൽ കൂടിയാണ് കാട് മുഴുവൻ വൃത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.