മൂത്തേടം കല്‍ക്കുളത്ത് കാട്ടാന നശിപ്പിച്ച പുറ്റാണിക്കാട്ടില്‍ ഗോപാലകൃഷ്ണ‍െൻറ തെങ്ങിന്‍തൈകള്‍

മൂത്തേടം കല്‍ക്കുളത്ത് കാട്ടാന വിളയാട്ടം

എടക്കര: മൂത്തേടം കല്‍ക്കുളത്ത് ഭീതിപരത്തി ഒറ്റയാന്‍. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ചെറുക്കാന്‍ അടിയന്തര നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാത്രി പടുക്ക വനത്തില്‍നിന്ന് എത്തിയ കാട്ടാന കല്‍ക്കുളം അങ്ങാടിയിലൂടെ സഞ്ചരിച്ച് ജനവാസകേന്ദ്രത്തില്‍ വ്യാപക നാശമാണ് വരുത്തിയത്.

പുറ്റാണിക്കാട്ടില്‍ ഗോപാലകൃഷ്ണെൻറ വീടിന് ചേര്‍ന്ന് കൃഷി നശിപ്പിച്ചു. തുടര്‍ന്ന് നടുവിലേടത്ത് ജോസഫ്, പനയന്നാമുറി ഷാജി എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള വാഴകളും വ്യാപകമായി നശിപ്പിച്ചാണ് കാട്ടാന കാടുകയറിയത്. വന്യമൃഗശല്യം ചെറുക്കാന്‍ നടപടിയില്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Tags:    
News Summary - elephant menace at edakkara moothedam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.