കൽപകഞ്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനും ആയിരുന്ന ആളൂര്‍ പ്രഭാകരന്‍റെ വിയോഗത്തിലൂടെ പൊതുസമൂഹത്തിന് നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ആളൂര്‍ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. മികച്ച സംഘാടകൻ, മികച്ച പ്രസംഗകൻ എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കാനം രാജേന്ദ്രന്‍, സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.