തിരുനാവായ: ഗ്രാമപഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡായ ചൂണ്ടിക്കലിൽ 2015ൽ യു.ഡി.എഫ് നേടിയത് 521 വോട്ടിൻെറ ഭൂരിപക്ഷം. ഇത് നിലനിർത്താനുള്ള പോരാട്ടത്തിൽ യൂത്ത് ലീഗ് നേതാവ് ഫക്രുദ്ദീൻ പല്ലാറാണ് ഇത്തവണ സ്ഥാനാർഥി. പൊതുപ്രവർത്തകനായ എൽ.ഡി.എഫിലെ നാസർ അമരിയിലാണ് മുഖ്യ എതിരാളി. എൻ.ഡി.എ സ്ഥാനാർഥി വിജയകുമാറിന് പുറമെ സെയ്തലവി, നിസാർ അഹമ്മദ് എന്നീ സ്വതന്ത്രരുമുണ്ട്. 2015ൽ യു.ഡി.എഫിലെ ഹഫ്സത്തിന് 636ഉം എൽ.ഡി.എഫിലെ മുഫീദക്ക് 115 വോട്ടുമാണ് ലഭിച്ചത്. 66 വോട്ട് ബി.ജെ.പിക്കും കിട്ടി. പഞ്ചായത്തിലെ വികസനനേട്ടം സഹായിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അതേസമയം സംസ്ഥാന സർക്കാറിൻെറ ഭരണനേട്ടങ്ങളും മേഖലയിൽ യു.ഡി.എഫിലുണ്ടായ അടിയൊഴുക്കും വിജയപ്രതീക്ഷയാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.