വാക്‌സിന്‍ ചലഞ്ചിലേക്ക് ലഭിച്ചത് 1.25 കോടി

കോഴിക്കോട്: കോവിഡ് വാക്‌സിന്‍ ചലഞ്ചി‍ൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽനിന്ന് ഇതുവരെ 1,25,65,000 രൂപ ലഭിച്ചു. ജില്ല പഞ്ചായത്ത് ഒരു കോടി രൂപ ഫണ്ടിലേക്ക് നല്‍കിയിരുന്നു. തനത് ഫണ്ടില്‍നിന്നാണ് തുക നല്‍കിയത്. ഇതിനുപുറമെ കൊളത്തറ വി.കെ.സി റബര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 12 ലക്ഷം, കേരള ഫിഷ് മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സമിതി 10 ലക്ഷം, പി.കെ. രഞ്ജിത് കുമാര്‍ (കരുമല, ചാലപ്പുറം) രണ്ടര ലക്ഷം, പി. മൂസ (പറയരുമരത്ത്, മടവൂർ ) -25,000, ഡോ. കെ. സുഗതൻ (വള്ളാട്ടുത്തറ, രാരിച്ചൻ റോഡ്) 66,000, എ.സി. തോമസ് (കൊമ്മേരി) 25,000 എന്നിങ്ങനെയാണ് തുക നൽകിയത്. പടം....neelakandan മലബാർ ദേവസ്വം ബോർഡ് കമീഷണറായി ചുമതലയേറ്റ എ.എൻ. നീലകണ്ഠൻ. ഗവ. ജോയൻറ് സെക്രട്ടറിയും വയനാട് പൂതാടി സ്വേദശിയുമാണ്. മലാപ്പറമ്പിലാണ് താമസം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.