കെ.ടി.ഡി.എഫ്.സിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം -എസ്.ടി.യു കോഴിക്കോട്: ബസ് ടെർമിനലിന് ബലക്ഷയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇതിൻെറ നഷ്ടപരിഹാരം കെ.എസ്.ആർ.ടി.സി കെ.ടി.ഡി.എഫ്.സിയിൽനിന്ന് ഈടാക്കണമെന്ന് കെ.എസ്.ടി.ഇ.ഒ (എസ്.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസവും 14 കിലോമീറ്റർ ദൂരം ബസ് കാലിയായി ഓടി പാവങ്ങാട് വരെ പോയിവരുന്നതിന് വരുന്ന ഡീസൽ ചെലവടക്കം കെ.എസ്.ആർ.ടി.സിക്ക് വരുന്ന സകല നഷ്ടവും കെ.ടി.ഡി.എഫ്.സിയിൽനിന്ന് ഇടാക്കണം. കെ.എസ്.ആർ.ടി.സിയുടെ കോടികൾ വിലയുള്ള സ്ഥലങ്ങളിൽ നിയമങ്ങൾ പാലിക്കാതെ അഴിമതി മാത്രം ലക്ഷ്യമാക്കി കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമിച്ച് കൊള്ളപ്പലിശ വാങ്ങി കെ.എസ്.ആർ.ടി.സിയെ വിഴുങ്ങുകയായിരുന്നുവെന്നും കെ.എസ്.ടി.ഇ.ഒ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.