ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണി പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു. പ്രസാർഭാരതി സോണൽ ഓഫിസിൽനിന്ന് എ.എം. ആരിഫ് എം.പിയെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴ നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണത്തിന് പൂട്ടിട്ട് ഉത്തരവിറക്കിയത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷ്വദീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി വരെയുമുള്ള നിലയത്തിൻെറ സംപ്രേഷണ പരിധിയുള്ള 200 കിലോവാട്ട് പ്രസരണശേഷി അവസാനിപ്പിച്ച് യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നിർദേശം. ഇതേത്തുടർന്ന് വിവിധകോണുകളിൽനിന്ന് വ്യാപകപ്രതിഷേധമുയർന്നിരുന്നു. പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.പിയും പറഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.