പത്തനംതിട്ട: പമ്പവാലിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിയുകയും മാതാവിനെയും കാലിന് സ്വാധീനമില്ലാതിരിക്കുന്ന വീട്ടമ്മെയയും ആക്രമിച്ച ഡെപ്യൂട്ടി േറഞ്ച് ഓഫിസറെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആേൻറാ ആൻറണി എം.പി. കുടുംബം എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഉപദ്രവം ഏൽക്കേണ്ടിവന്നവർ നിസ്സഹായരാണ്. ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ് റോഡിൽ എറിഞ്ഞത്. മനുഷ്യത്വരഹിത ആക്രമണത്തിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിെടയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നതിന് പകരമാണ് സ്ഥലംമാറ്റി തടിയൂരാൻ ശ്രമിക്കുന്നത്. വനം മന്ത്രിയുമായി വിഷയം സംസാരിച്ചപ്പോൾ നടപടി എടുക്കും എന്ന ഉറപ്പിൻെറ ലംഘനംകൂടിയാണിത്. ഇദ്ദേഹത്തെ ഉടനടി സസ്പെൻഡ് ചെയ്ത് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അക്രമത്തിനിരയായ നാട്ടുകാരെയും കുടുംബാംഗങ്ങളെയും എം.പി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.