* ഇരട്ടയാറില്‍നിന്ന് 103 സാരിച്ചാക്കുകളിലായി കൈമാറിയത് ഒരുടണ്‍ പാഴ്വസ്തുക്കള്‍ തൊടുപുഴ: ജില്ലയിൽ ക്ലീന്‍ കേരള കമ്പനിയുമായി കരാര്‍ വെച്ച അഞ്ച് പഞ്ചായത്തിലെ അജൈവ പാഴ്വസ്തുക്കളും നാടുനീങ്ങി. ഇരട്ടയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ, ഏലപ്പാറ, വാത്തിക്കുടി പഞ്ചായത്തുകളിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും കടകളില്‍നിന്നുമായി ശേഖരിച്ച നാലര ടണ്ണിലേറെ വരുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനി കൊണ്ടുപോയത്. ഇരട്ടയാര്‍ പഞ്ചായത്തില്‍നിന്ന് 103 സാരിച്ചാക്കുകളിലായി ഒരു ടണ്‍ പാഴ്വസ്തുക്കളാണ് മാറ്റിയത്. ഇവിടുത്തെ ഹരിതകര്‍മസേന വീടുകളില്‍ നിന്ന് ശേഖരിച്ച ഉപയോഗിക്കാത്ത സാരികള്‍ കൊണ്ടുണ്ടാക്കിയ ചാക്കുകളിലാണ് പഞ്ചായത്തിലെ മെറ്റീരിയല്‍ കലക്ഷന്‍ സൻെററിൽ പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഏലപ്പാറ ഒന്നര ടണ്‍, കാഞ്ചിയാര്‍ ഒരു ടണ്‍, വാത്തിക്കുടി 300 കിലോ, ഉപ്പുതറ ഒരു ടണ്‍ എന്നിങ്ങനെയാണ് പാഴ് വസ്തുക്കള്‍ കമ്പനി ഏറ്റെടുത്തത്. TDL106 malinyam ഇരട്ടയാറില്‍നിന്ന് അജൈവ പാഴ്വസ്തുക്കള്‍ സാരിച്ചാക്കുകളിലാക്കി ലോറിയില്‍ കയറ്റുന്ന ഹരിതകര്‍മസേന അംഗങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.