തൊടുപുഴ: ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശനി, ഞായർ ദിവസങ്ങളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തങ്ങളിൽ പങ്കാളികളായി നാടുംവീടും ശുചീകരിക്കണമെന്ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അഭ്യർഥിച്ചു. എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേരിൽ കൂടാത്ത ചെറുസംഘങ്ങളായി തിരിഞ്ഞാകും ശുചീകരണം. 20 മുതൽ 25 വരെ വീടുകൾ ഉൾപ്പെടുന്ന ചെറുയൂനിറ്റുകളായി ഓരോ വാർഡിനെയും വിഭജിച്ച് ഓരോ പ്രദേശത്തും താമസിക്കുന്നവർ അവരവരുടെ വീടും പരിസരവും പൊതുഇടങ്ങളും ശുചീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായി നീക്കുന്നതിനും സംസ്കരിക്കുന്നതിനും ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട് -ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.