കേരള പുനർനിർമാണത്തിന് പ്രവാസി സംഭാവന ക്ഷണിച്ച് മന്ത്രി ജലീൽ

വാരാണസി: പ്രളയം േനരിട്ട കേരളത്തിെൻറ പുനർനിർമാണത്തിൽ പ്രവാസികളുടെ പങ്ക് ഏറെ പ്രധാനമെന്ന് മന്ത്രി കെ.ടി. ജലീൽ. പ്രവാസി സമ്മേളന നഗരിയിൽ കേരള പവിലിയൻ ഉദ്ഘാടന ം ചെയ്യുകയായിരുന്നു മന്ത്രി.

നാടിെൻറ വികസന പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ സഹായഹസ്തം പിൻബലമായിട്ടുണ്ട്. കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങൾ പ്രവാസികളായി ലോകത്തിെൻറ പല ഭാഗങ്ങളിലുണ്ട്. ഇവരുടെ സഹായങ്ങൾ നാട് വിലമതിപ്പോടെ കാണുന്നതായി മന്ത്രി പറഞ്ഞു.

നോർക്ക വകുപ്പിെൻറ വിവിധ സേവനപദ്ധതികൾ പരിചയപ്പെടുത്തുന്ന സ്റ്റാൾ അടക്കം വിവിധ പവിലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് െറസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും വാരാണസിയിൽ എത്തിയിട്ടുണ്ട്. കേരള പവിലിയൻ 23 വരെ തുടരും.

Tags:    
News Summary - Kerala Rebulding -Minister KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.