ഹജ്ജ്: 126 പേർക്ക് കൂടി അവസരം 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് 126 പേർക്ക് കൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയിൽ ക്രമനമ്പർ 560 മുതൽ 709 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. 
ഇവർക്ക് മക്കയിൽ അസീസിയ കാറ്റഗറിയിലാണ് താമസ സൗകര്യം ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവർ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാന നിരക്കിലുമായി 2,01,750 രൂപ ആഗസ്റ്റ് 11നകം അടക്കണം. മുഴുവൻ വിമാനക്കൂലിയും അടക്കേണ്ട റിപ്പീറ്റർ വിഭാഗത്തിലുള്ളവർ കൂടുതലായി 10,750 രൂപയും ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 8,000 രൂപയും അടക്കണം. പണമടച്ച് ബാങ്ക് പേ ഇൻ സ്ലിപ്പിെൻറ ഹജ്ജ് കമ്മിറ്റി കോപ്പിയും മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കം ആഗസ്റ്റ് 11നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. 

 

Tags:    
News Summary - Hajj oppotunity to 126 pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.