ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ 800 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്കുകൂടി ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കി. ഞായറാഴ്ച പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാനും നടത്തിയ പ്രത്യേക ചര്‍ച്ചക്കുശേഷമാണ് തീരുമാനം അറിയിച്ചത്. ഇസ്രായേല്‍ നീക്കത്തില്‍ ഫലസ്തീന്‍ അതൃപ്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.