മാേലഗാവ് സ്ഫോടനം: പുരോഹിതി‍െൻറ ഹരജി തള്ളി 

മുംബൈ: 2008ലെ മാേലഗാവ് സ്ഫോടന കേസിൽ തനിക്കെതിരെ കുറ്റംചുമത്തുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെട്ട് പ്രതി െലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ ഹരജി പ്രത്യേക എൻ.െഎ.എ കോടതി തള്ളി. സൈനിക ഉദ്യോഗസ്ഥനായ തനിക്കെതിരെ യു.എ.പി.എ ചുമത്താൻ സർക്കാർ അനുമതി നൽകിയത് ചട്ടങ്ങൾ പാലിച്ചെല്ലന്നും അനുമതി റദ്ദാക്കണമെന്നും  പുരോഹിത് ആവശ്യപ്പെട്ടു.

ബോംെബ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. എന്നാൽ, കുറ്റംചുമത്തുന്നത് നിർത്തിവെക്കാൻ ഹൈകോടതി നിർദേശിച്ചിട്ടില്ലെന്ന് പറഞ്ഞാണ് എൻ.െഎ.എ കോടതി അത് തള്ളിയത്. 

Tags:    
News Summary - Malegaon blast case 2008: Special Court directs accused to remain present on September 5 for framing of charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.