കെ.പി. ഹംസക്ക് ‘മവാസ’ യാത്രയയപ്പ് നൽകി

ജിദ്ദ: മൂന്നരപ്പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദയിലെ കാളികാവ്, മാളിയേക്കൽ പ്രവാസി കൂട്ടായ്മയായ ‘മവാസ’യുടെ മുഖ്യ രക്ഷാധികാരി കെ.പി. ഹംസക്ക് സംഘടന യാത്രയയപ്പ് നൽകി. ചടങ്ങ് പ്രസിഡൻറ് പി. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. നാസർ അധ്യക്ഷത വഹിച്ചു.

കോഓഡിനേറ്റർ പി. ഷമീർ ബാബു ആമുഖ പ്രഭാഷണം നടത്തി. വി. ജലീൽ, എം. അബ്ദുൽ റഷീദ്, എ.കെ. ഉസ്മാൻ, കെ.പി. സിറാജ്, വി. ഹംസ, എം. അബ്ദുൽ കരീം, പി. അബ്ദുൽ നാസർ, സി.എച്ച്. സാദിഖ്, ടി.പി. നൗഷാദ്, എം. മജീദ്, ടി.പി. ഷറഫുദ്ദീൻ, കെ. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു. മവാസയുടെ സ്നേഹോപഹാരങ്ങൾ പി. അലി, പി. നാസർ, എ.കെ. ഉസ്മാൻ എന്നിവർ കെ.പി. ഹംസക്ക് കൈമാറി. ജനറൽ സെക്രട്ടറി പി.കെ. അസറുദ്ദീൻ സ്വാഗതവും സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.