അനൂപ് മാത്യു മാവേലിക്കരക്കും കുടുംബത്തിനും ആലപ്പുഴ ജില്ല കലാസാംസ്കാരിക വേദി നൽകിയ യാത്രയയപ്പ്  

അനൂപ് മാത്യു മാവേലിക്കരക്കും കൂടുംബത്തിനും യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസമവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ല കലാ സാംസ്കാരിക വേദി നേതാവ് അനൂപ് മാത്യു മാവേലിക്കരക്കും കുടുംബത്തിനും കലാവേദി, വനിതവേദി, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. രഞ്ജിത്ത് ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. മിർസ ശരീഫ്, നസീർ വാവാക്കുഞ്ഞ്, ഇഖ്ബാൽ കണ്ടങ്കേരിൽ, അനിൽ മാത്യു കണ്ണങ്കര, സലിം കണ്ണനാകുഴി, അനിൽ ചുനക്കര, ഷലീർ വൈദ്യർ, ജിംസൺ ഹരിപ്പാട്, കൃഷ്ണ രഞ്ജിത്ത്, സുമി ഷലീർ, സജ്ന ഇഖ്ബാൽ, റീന അനിൽ, പ്യാരി മിർസ, സുബ്ഹാന ഷലീർ, ട്രിസ്റ്റിൻ അനിൽ, സുഹാന ഷലീർ എന്നിവർ സംസാരിച്ചു. തങ്ങളുടെ പ്രവാസകാലത്ത് സൗദി നൽകിയ അനുഗ്രഹങ്ങളെ പറ്റിയും കലാവേദി നൽകിയ കലാസാംസ്കാരിക പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ട് അനൂപ് മാത്യുവും അനീഷ അനൂപും മക്കളായ അലോഷ അനൂപ്, അപ്രേം അനൂപ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Farewell to Anoop mathyu mavelikara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.