ഫുട്ബാൾ ടൂർണമെൻറിൽ ഇബ്ര  സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി 

ഇബ്ര: ഇബ്രയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഇബ്ര സ്‌ട്രൈക്കേഴ്‌സ് സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ആതിഥേയ ടീംതന്നെ ജേതാക്കളായി. ഫൈനലിൽ കെ.എം.സി.സി ഇബ്രയെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇബ്ര സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തിയത്. ടൂർണമെൻറിലെ ഏറ്റവും നല്ല കളിക്കാരനായി കെ.എം.സി.സി  ടീമിലെ സമദ് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ഗോൾ കീപ്പർ ആയി ഇബ്ര സ്ട്രൈക്കേഴ്സിലെ ഇർഷാദിനെയും മാൻ ഓഫ് ദ മാച്ച് ആയി ഇബ്ര സ്ട്രൈക്കേഴ്സിലെതന്നെ ഫെമീറിനെയും തെരഞ്ഞെടുത്തു. ഇബ്ര സ്ട്രൈക്കേഴ്സിലെ ഫിൽസർ ടൂർണമെൻറിലെ ടോപ്സ്കോറർ ആയി. മികച്ച ഡിഫൻഡറായി ഇബ്ര സ്ട്രൈക്കേഴ്സിലെ ഫൈസലിനെയും തെരഞ്ഞെടുത്തു.  ഫെയർ പ്ലേയ്ക്കുള്ള സമ്മാനം പുഞ്ചിരിമുക്ക് ടീം കരസ്ഥമാക്കി. മർവാൻ അൽ യസീദി മുഖ്യാതിഥിയായിരുന്നു. 
ജേതാക്കൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ മുഖ്യാതിഥിയും മറ്റു സമ്മാനങ്ങൾ നൗഷാദ്  ചെമ്മായി, റഫീഖ് കാക്കേരി, മൊയ്തീൻ എന്നിവരും  വിതരണം  ചെയ്തു.

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.